സവിശേഷമായ ചില അടയാളങ്ങളും പ്ര ത്യേകതകളുമുള്ളവയാണ് ഓരോ കത്തോലിക്കാകുടുംബവും. നിങ്ങളുടെ കുടുംബം കത്തോലിക്കാകുടുംബമാണോയെന്ന് അറിയണമെങ്കിൽ ആദ്യം കത്തോലിക്കാകുടുംബങ്ങളുടെ പ്രത്യേകതകൾ മനസിലാക്കിയിരിക്കണം.
പൗരാണികകാലംമുതൽ കേരളത്തിനു വിദേശരാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നു. ദൂരദേശങ്ങളിൽനിന്നും കച്ചവടക്കാരും യാത്രികരും വിജ്ഞാനികളും ഇന്ത്യയിലേക്കു വന്നിരുന്നു.
ദൈവവചനത്തിന്റെ അകക്കാമ്പു മനസ്സിലാക്കി അതനുസരിച്ചു ലോകത്തെയും മനുഷ്യരെയും സേവിച്ചും സ്നേഹിച്ചും ഭൂമിയിൽ ദൈവരാജ്യസ്ഥാപനത്തിന്റെ സഹകാരികളാകാൻ സന്നദ്ധരായി മുന്നോട്ടുവരുന്നതിന്റെ സൂചകങ്ങളാണ് ഈ ലോകത്തിലുള്ള എല്ലാ സന്യാസസമൂഹങ്ങളും.
സീറോമലബാർസഭ യുടെ മൂന്നുവലിയ പ്രത്യേകതകളിലൊന്ന് കുടുംബങ്ങളുടെ കെട്ടുറപ്പും പ്രാർഥനയുമാണ്. രണ്ടാമത്തേത് അനുദിന ദിവ്യബലിയിലുളള നമ്മുടെ ജനത്തിന്റെ സാനിധ്യവും അതിലുള്ള സഹകരണവുമാണ്.
ബെദ്സെയ്ദാ കുളത്തിലെ വെള്ളം ഇളക്കിയതുപോലെ കര്‍ത്താവ് സഭയിലെ വെള്ളം ഇളക്കണം. എങ്കില്‍ മാത്രമേ സഭയിലെ പ്രശ്നങ്ങള്‍ അവസാനിക്കുകയുള്ളൂ. കര്‍ത്താവിന്റെ...
1997 ലാണ് ആൻ മരിയായെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാർഷികാഘോഷച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ സ്വാഗതമാശംസിച്ച വിദ്യാർഥിനിയായിരുന്നു അന്ന് ആൻമരിയ.
എപ്പോഴും സമാധാനത്തിന്റെ വക്താവായിരിക്കാന്‍ യേശുപരിശ്രമിച്ചു. അവിടുന്ന് അത് പൂര്‍ത്തിയാക്കുകയും ചെയ്തു. യേശുകാണിച്ച എല്ലാ മാതൃകകളും നമുക്ക് അനുകരണീയങ്ങളാണ്.
ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ
പൗരസ്ത്യസുറിയാനി പാരമ്പര്യം പുലർത്തുന്ന സീറോമലബാർസഭയുടെ ആധ്യാത്മികതയിൽ നോമ്പിനും ഉപവാസത്തിനും വലിയ പ്രാധാന്യമാണ് നല്‍കിവരുന്നത്. ഇക്കാര്യത്തിൽ ആദിമസഭയുടെ...
മാതൃഭവനം കൈവിട്ട് മറ്റുഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. ഇക്കാര്യത്തില്‍ കര്‍ത്താവീശോമിശിഹായുടെ മാതൃക നാം അനുകരിക്കണം.
പടിയറപിതാവിന്റെ കഥപറച്ചില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയെ വരെ ആകര്‍ഷിച്ചിരുന്നു. അതുകൊണ്ട് റോമിലെ സിനഡില്‍ പോലും കഥപറയാന്‍ പടിയറ പിതാവിന് അവസരം നല്കി.
ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.
നോക്കൂ, സ്റ്റേജിൽ ആരുമില്ല.
രംഗം ശൂന്യമാണ്..
യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു.
പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു.
കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.
അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള് അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള് നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.
എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !!
പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ,
തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ,
പരാതികൾ ഒന്നിറക്കി വയ്ക്കാൻ,
തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..
അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.
ലോകത്തിലെ ഒരു മനുഷ്യനും ലഭിച്ചിട്ടില്ലാത്ത ഭാഗ്യമരണമായിരുന്നു യൗസേപ്പിതാവിന് ലഭിച്ചത്. കാരണം വിശുദ്ധന് മരിച്ചത് പരിശുദ്ധ കന്യാമറിയത്തിന്റെയും ഈശോയുടെയും സാന്നിധ്യത്തിലായിരുന്നു.
ജീവിതം എപ്പോഴും സുഖദു:ഖ സമ്മിശ്രമാണ്. ഒരു ദു:ഖം വന്നുപോകുമ്പോഴായിരിക്കും ഒരു സന്തോഷം പടി കടന്നുവരുന്നത്. ഒരു സന്തോഷം ഉമ്മറത്തിരിക്കുമ്പോഴായിരിക്കും ഒരു സങ്കടം പടിവാതില്ക്കല് അകത്തേക്ക് കയറാന്‍ കാത്തുനില്‍ക്കുന്നത്.
ജീവിതം എപ്പോഴും സുഖദു:ഖ സമ്മിശ്രമാണ്. ഒരു ദു:ഖം വന്നുപോകുമ്പോഴായിരിക്കും ഒരു സന്തോഷം പടി കടന്നുവരുന്നത്. ഒരു സന്തോഷം ഉമ്മറത്തിരിക്കുമ്പോഴായിരിക്കും ഒരു സങ്കടം പടിവാതില്ക്കല് അകത്തേക്ക് കയറാന്‍ കാത്തുനില്‍ക്കുന്നത്.
കത്തോലിക്കാ സഭയുടെ രക്ഷകർത്താവ് - മദ്ധ്യസ്ഥൻ, തൊഴിലാളികളുടെ മദ്ധ്യസ്ഥൻ, വിമോചനത്തിന്റെ രക്ഷാധികാരി, നല്ല മരണത്തിന്റെ മദ്ധ്യസ്ഥൻ തുടങ്ങി പല നാമങ്ങളിൽ വണങ്ങപ്പെടുന്ന യൗസേപ്പിതാവിനോട് ആഴമേറിയ ആദരവും ഭക്തിയുമാണുള്ളത്.
ഭാരതത്തിൽ നിന്നുള്ള പ്രഥമ വിശുദ്ധ അൽഫോൻസാമ്മയ്ക്ക് ശേഷം ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും മറിയംത്രേസ്യയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്....
സീറോമലബാർസഭയുടെ നാലാമത്തെ മേജർ ആർച്ചുബിഷപ്പായി അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവു സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. മാർതോമാശ്ലീഹായുടെ സുവിശേഷപ്രഘോഷണത്തിലൂടെ ജന്മമെടുത്ത്...
സവിശേഷമായ ചില അടയാളങ്ങളും പ്ര ത്യേകതകളുമുള്ളവയാണ് ഓരോ കത്തോലിക്കാകുടുംബവും. നിങ്ങളുടെ കുടുംബം കത്തോലിക്കാകുടുംബമാണോയെന്ന് അറിയണമെങ്കിൽ ആദ്യം കത്തോലിക്കാകുടുംബങ്ങളുടെ പ്രത്യേകതകൾ മനസിലാക്കിയിരിക്കണം.
വിവാഹമോചനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. പൊതുസമൂഹത്തില്‍ വിവാഹമോചിതരുടെ എണ്ണം പെരുകുന്നത് അനുസരിച്ച് കത്തോലിക്കര്‍ക്കിടയിലും ആനുപാതികമായി വിവാഹമോചനനിരക്ക് വര്‍ദ്ധിക്കുന്നു...
'എന്റെ ഇഷ്ടം പോലെ നീ ജീവിക്കണം. അതിനാണ് ഞാന്‍ നിന്നെ വിവാഹം ചെയ്തത്്' വിവാഹത്തിന്റെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞ ഡയലോഗ് ആണ് ഇത്. ഇത്തരമൊരു സംഭാഷണത്തിന് ഇടയാക്കിയ സാഹചര്യം കൂടി വിശദീകരിക്കാം.