മണ്ണിൽ കുഴിച്ചുമൂടിയ നാണയങ്ങൾ

Published on

പൂന്തോട്ടത്തിൽ പാറിനടക്കുന്ന പൂമ്പാറ്റകളെല്ലാം ഒരു സമയത്ത് പുഴുക്കളായിരുന്നു, അഴകോ ആകർഷണീയതയോ ഇല്ലാത്ത ചെറുകീടങ്ങൾ..
പക്ഷെ, ഒരു ആവരണമുണ്ടാക്കി അതിന്റെ ഉള്ളിലേയ്ക്ക് സ്വയം പൂഴ്ത്തിവയ്ക്കുകയാണ്‌ ഓരോ പുഴുവും. കാരണം, പൂമ്പാറ്റയാകാനുള്ള സാധ്യത തന്റെ ഉള്ളിൽ ഉണ്ടെന്ന് പുഴു തിരിച്ചറിയുന്നു..

കിട്ടിയ നാണയം മണ്ണിൽ കുഴിച്ചിട്ടവനോട്‌ സ്വർഗം സങ്കടപ്പെട്ടത് എന്താണ് ?

  • വളരാനും വളർത്താനും സ്നേഹിക്കാനും പൊറുക്കാനും സ്വർഗം തന്ന നിൻ്റെ സിദ്ധികളെ എന്തിനു മണ്ണിൽ കുഴിച്ചിട്ടെന്ന്..!?
  • നീ ജീവിക്കുന്ന മണ്ണിൽ സ്വർഗം പണിയാനുള്ള നിധികളെ മണ്ണിൽ പൂഴ്ത്തി വച്ചത് എന്തിനാണെന്ന്..?

നോക്കൂ, അപ്പനോട് പിണങ്ങിയും അമ്മയെ തോൽപ്പിച്ചും, അധ്യാപകരോട് മറുതലിച്ചും, ജീവിതപങ്കാളിയെ പാഠം പഠിപ്പിച്ചും, സ്വന്തം ബലഹീനതകളെ താലോലിച്ചും നമ്മൾ നഷ്ടപ്പെടുത്തിയ എത്രയോ സ്വർണനാണയങ്ങൾ !
സത്യമാണ്, അലസതയും ആത്മാർത്ഥതക്കുറവും നമ്മെ ഒരുപാട് പിന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. നമ്മുടെ ലക്ഷ്യങ്ങൾ പൂർത്തീരിക്കാനാകാതെ പോയിട്ടുണ്ട്.

ദൈവമേ, ഭൂമിയിൽ നിനക്കായി നന്മയുടെ ഉത്സവം തീർക്കാൻ നീ തന്ന സിദ്ധികളും സാധ്യതകളും വേണ്ടവണ്ണം വിനിയോഗിക്കാത്ത ദുർബലർ ഞങ്ങൾ. ഞങ്ങളുടെമേൽ കരുണ ആയിരിക്കണമേ. ആമ്മേൻ.

ഫാ. അജോ രാമച്ചനാട്ട്

Latest Updates

POPULAR Views

FEATUERD Views

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

പരിശുദ്ധ ത്രിത്വം : ക്രിസ്തീയ ദൈവശാസ്ത്രത്തിൽ നിർവചിക്കാനും മനസ്സിലാക്കാനും തീർത്തും ദുർഗ്രഹം...

എന്ത് പറയണം..??

"എന്തു പറയണം? "ഇങ്ങനെ ഒരു സംശയം ജീവിതത്തിൽ പലപ്പോഴും നമ്മൾ നേരിട്ടിട്ടുണ്ട്....

കാത്തിരിപ്പ് – അഴകുള്ള സഹനത്തിന്റെ പേര്.

പ്രക്ഷുബ്ധമായ തിരമാലകൾക്കുമേൽ വലയെറിഞ്ഞ് തുഴയെറിഞ്ഞ് നീങ്ങുന്ന മുക്കുവന്മാരെ കണ്ടിട്ടുണ്ടോ? കണ്ടുനിൽക്കുന്നവരുടെ മനസ്സു...

ആത്മാവ് – പടരുന്ന ശക്തി

കൊറോണയിലൂടെ കടന്നുപോയ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ ഉള്ളത് കൊണ്ട് ഇപ്പോ വളരെ...

പാപം, നീതി, ന്യായവിധി

പരിശുദ്ധാത്മാവിനെക്കുറിച്ച് തന്റെ ശിഷ്യരോട് ക്രിസ്തു ഓർമപ്പെടുത്തിയത് ഇങ്ങനെ. "അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും...

ആത്മാവ് – പ്രകാശവും ജീവനും വഴികാട്ടിയും.

ഇന്ന് പന്തക്കുസ്താത്തിരുന്നാൾ..!സെഹിയോൻ മാളികയിൽ ചരിത്രത്തിന്റെ പുതിയ ഒരു പേജ് തുറക്കുകയായിരുന്നു.ഒരു പുതിയ...

അണക്കരയോ, അട്ടപ്പാടിയോ കൃപാസനമോ ?, അതോ ഇടവകപ്പള്ളിയോ?

വളരെ സൂക്ഷ്മമായി വ്യാഖ്യാനിക്കേണ്ട ഒരു തിരുവചനഭാഗത്തിന്റെ മുൻപിൽ ആണ് നാമിപ്പോൾ. ഇന്നത്തെ...

ഇടുങ്ങിയ വാതിൽ

സ്വർഗ്ഗത്തിലേക്കുള്ള വാതിൽ ഇടുങ്ങിയതാണെന്നാണ് ഇന്നത്തെ തിരുവചനം. നാശത്തിലേക്കുള്ള വാതിൽ ആകട്ടെ, വിശാലമാണ്; എളുപ്പമുള്ളതും ആണ്.

ഞാൻ – പ്രകീർത്തനം

ചുങ്കക്കാരന്റെ പ്രാർത്ഥന ശ്രദ്ധിച്ചുനോക്കൂ. ദൈവമേ ഞാൻ.. ഞാൻ, ഞാൻ.. സാക്ഷാൽ ദൈവത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ഇത്രമേൽ സ്വയം പുകഴ്ത്താൻ മാത്രം അയാളൊന്നും ചെയ്തിട്ടില്ലതാനും..! എന്ന് മാത്രമോ, തൊട്ടപ്പുറത്ത് നിൽക്കുന്നവനും പിന്നെ സകല നാട്ടുകാരും മഹാ തെമ്മാടികളും..!

ഉയർത്തിയ കൈകൾ

ചാലക്കുടിയിലെയും പോട്ടയിലെയും ധ്യാനകേന്ദ്രങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന യേശുവിന്റെ ഒരു ചിത്രമുണ്ട്. മേഘങ്ങളിൽ നിന്ന് ഇരുകരങ്ങളും ഉയർത്തി അനുഗ്രഹിക്കുന്ന കർത്താവിന്റെയാണത്.

“കാത്തോളണേ ഈശോയെ!”

ഓർമ്മയുണ്ടോ, വല്യപ്പന്റെയോ വല്യമ്മയുടെയോ കൂടെയിരുന്ന് കുരിശുവരയിൽ പങ്കെടുത്തിരുന്ന ആ പഴയകാലം? അവരുടെ മടിയിൽ ഇരുന്ന് വ്യക്തമാകാത്ത ഭാഷയിൽ നമ്മൾ ഉരുവിട്ട വായ്‌ത്താരികളായ പ്രാർഥനകൾ..

വന്ന് കാണുക

അനുഗമിക്കാൻ ആഗ്രഹിച്ച് അടുത്തെത്തിയ ആ യുവാക്കൾക്ക് അവൻ എവിടെയാണ് വസിക്കുന്നത് എന്നറിയണമായിരുന്നു. ഒരാളെ അറിയുന്നതിൽ അവന്റെ വാസസ്ഥലം പ്രധാനമാണല്ലോ. യേശു പറഞ്ഞു. "വന്നു കാണുക."